ഇതാണോ മോശയുടെ ന്യായപ്രമാണം അന്വര്ത്തിച്ചു എന്നു പറയുന്ന മഹ്മദ്:-
ഒരുയുക്തിയുമില്ലാതെ മുഹമ്മദിനേ പിടിച്ചു വേദത്തില് കയറ്റാന് ശ്രമിക്കുന്ന മുഹമ്മദര് ശ്രധിക്ക്കേണ്ട രണ്ടു കാര്യം, മാഷിഹയ്ക്ക് ശേഷം ഒരു പ്രവാചകന് ഇല്ല. (ലുകൊസ 16:16 - പിന്നീടു അപ്പോസ്തോലര് മാത്രം മശിഹയുടെ അപ്പോസ്തോലര്- അവരും അസ്സല് ഭാവി പ്രവചിക്കും പക്ഷെ ദൈവരാജ്യം അല്ല പഠിപ്പിക്കുക, പകരം മാഷിഹയെ ആണ്). അടുത്തകാര്യം പ്രവാചകന് എന്ന വാകിന്റെ അര്ഥം പോലും ഇസ്ലാമിന് അറിയില്ല. ദൂതന് താക്കീതുകാരന് പ്രവാചകന് എല്ലാം ഒന്ന് തന്നെ. അങ്ങനെയിരിക്കെ മോശയെന്ന പ്രവാചകനെ പോലെ എന്ന് പറഞ്ഞു വരുന്നവന് മിനിമം മോശയുടെ പ്രമാണം എങ്കിലും അന്വര്തിചിരിക്കണം.
-------------------- -------------------- --------------------
1) "യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു."
► മുഹമ്മദിന്റെ ദൈവം ഒരിക്കലും സത്യദൈവമായ YHWH ആയിരുന്നില്ല. മുഹമ്മദ് ഒരിക്കലും സത്യദൈവത്തിന്റെ നാമത്തില് ഒന്നും പറഞ്ഞിട്ടില്ല. മോശയടക്കം എല്ലാ പ്രവാചകരും ഉപയോഗിച്ചിരുന്ന ആ നാമം മുഹമ്മദിന് അറിയുകയേ ഇല്ലായിരുന്നു. അതിനാല് ഏതു പേര് വേണമെങ്കിലും വിളിച്ചോ എന്നു അറിയിക്കുന്നതും കാണാം.
ഖുറാന് 17:110 പറയുക: നിങ്ങള് അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില് റഹ്മാന് എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള് വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്കൃഷ്ടമായ നാമങ്ങള്.
-------------------- -------------------- --------------------
2) "ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു."
► യഹൂദരെ കൊല്ലാന് കല്പ്പിച്ചതിലൂടെ തന്നെ, യഹൂദരുടെ ഏകസത്യദൈവമല്ല മുഹമ്മദ് ആരാധിക്കുന്ന അള്ളാഹു എന്ന് വ്യക്തം. സാത്താന് ആണ് എന്ന് സംശയിക്കേണ്ട അനേക ഘടകങ്ങള് ഉണ്ട് താനും, ഒരു ഉദാഹരണമാണ്, അല്-ലറ്റ്, അല്-ഉസ്സ, മന്നറ്റ് എന്നീ അറേബ്യന് ബഹുദൈവാരാധകരുടെ ദേവതകളെ, ആരാധിക്കാന് മുഹമ്മദ് കപ്പിക്കുന്നത് ഇസ്ലാമിക ചരിത്രത്തില് ഉണ്ട്:-
Satanic versus Issue, considering Al-Lat, Al-Uzza, Mannat to be worshiped, was once insisted by Muhammad.
Satan cast on his tongue, because of his inner debates and what he desired to bring to his people, the words:These are the high-flying cranes; verily their intercession is accepted with approval. (Al-Tabari, p. 108)
►ഇതിനു ആസ്പധമായി, സ്വയം രക്ഷപ്പെടാന് എന്ന പോലെ ഇറക്കിയ ആയത്തില്, സകല പ്രവാചകരും, സാത്താനാല് പ്രബോധനങ്ങള് നല്കിയിട്ടുണ്ട് എന്നു വരുത്തി തീര്ത്തു മറ്റു പ്രവാചകരെയും ഇകഴ്ത്തി സാത്താനെ സന്തോഷിപ്പിക്കുന്നു:-
ഖുറാന് 22:52 നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്, അദ്ദേഹം ഓതികേള്പിക്കുന്ന സമയത്ത് ആ ഓതികേള്പിക്കുന്ന കാര്യത്തില് പിശാച് ( തന്റെ ദുര്ബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല.
-------------------- -------------------- --------------------
3) "ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു..അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും.എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു."
►കാബയിലെ കറുത്ത കല്ലിനെ വണങ്ങുകയും മുത്തുകയും, ചെയ്തു കൊണ്ട്, ഒരു പറ്റം മനുഷ്യരെ, വിഘ്രഹാരധനിയിലേക്ക് തള്ളി വിട്ടു. ഹജ്ജ് എന്ന അറേബ്യന്, ബഹുദൈവ ആരാധകരുടെ ക്രിയകള് അപ്പാടെ പകര്ത്തി അത് ഇസ്ലാമില് നിര്ബെന്തമാക്കി, വെറും കല്ല് പാപങ്ങള് മോചിപിക്കും എന്നും പറഞ്ഞു അല്ലാഹുവിനെ വെറും നോക്കുകുത്തിയാക്കി:-
ഇബ്നു അബ്ബാസ് ഇപ്രകാരം വിവരിച്ചു: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: "കരിങ്കല്ല് സ്വർഗത്തിൽ നിന്ന് ഇറങ്ങി, അത് പാലിനേക്കാൾ വെളുത്തതാണ്, പിന്നീട് അത് ആദാമിന്റെ മക്കളുടെ പാപങ്ങളാൽ അത് കറുപ്പിക്കപ്പെട്ടു." (ഗ്രേഡ്: ഹസൻ (ദാറുസ്സലാം) റഫറൻസ്: ജാമി അറ്റ് തിർമിദി 877 ഇൻ-ബുക്ക് റഫറൻസ്: പുസ്തകം 9, ഹദീസ് 70 ഇംഗ്ലീഷ് പരിഭാഷ: വാല്യം 2, പുസ്തകം 4, ഹദീസ് 877) https://sunnah.com/tirmidhi/9/70
അബ്ദുല്ല ബിൻ ഉബൈദ് ബിൻ ഉമൈറിൽ നിന്ന് ഒരാൾ ഇങ്ങനെ പറഞ്ഞു: "അബു അബ്ദുർ-റഹ്മാൻ, എന്തുകൊണ്ടാണ് ഈ രണ്ട് കോണുകളിലും നിങ്ങൾ സ്പർശിക്കുന്നത് മാത്രം ഞാൻ കാണുന്നത്?" അല്ലാഹുവിന്റെ റസൂൽ പറഞ്ഞതു ഞാന് കെട്ടു: "അവയെ തൊടുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു" എന്നും അദ്ദേഹം തുടര്ന്നു പറഞ്ഞു : 'ആരെങ്കിലും ഏഴു പ്രാവശ്യം ചുറ്റിക്കറങ്ങിയാൽ അത് ഒരു അടിമയെ മോചിപ്പിക്കുന്നതിന് തുല്യമാണ്.' ( സുനൻ അൻ-നാസായ് 2919 പുസ്തകം 24, ഹദീസ് 302, ഇംഗ്ലീഷ് പരിഭാഷ: വാല്യം. 3, പുസ്തകം 24, ഹദീസ് 2922 https://sunnah.com/nasai/24/302 കാണുക https://sunnah.com/nasai/24/335, https://sunnah.com/tirmidhi/9/153)
സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര് 667: അബിസ് ബിന് റഅബിയയില് നിന്ന് നിവേദനം: ‘ഉമര് ഹജറുല് അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന് കഴിയാത്ത ഒരു കല്ല് മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്റെ അപ്പോസ്തലന് നിന്നെ ചുംബിക്കുന്നത് ഞാന് കണ്ടിട്ടില്ലായിരുന്നുവെങ്കില്, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’
സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര് 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. ‘അല്ലാഹുവിന്റെ റസൂല് നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന് കണ്ടിട്ടുണ്ട്’ എന്ന് ഉമര് പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.
-------------------- -------------------- --------------------
4) "നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല."
സത്യദൈവത്തിന്റെ നാമം സത്യംചെയ്യാനും, ശപിക്കാനും ഒന്നും വെറുതെ ഉപയോഗിക്കരുത്.
►എന്നാല് മുഹമ്മദ് ചെയ്തതും പഠിപ്പിച്ചതും നേരെ എതിര്:-
ഉമ്മറിന്റെ നിവേദനം : നബി അറിയിച്ചു , " ആരെങ്കിലും ശപഥം എടുക്കുന്നുണ്ടെങ്ങിൽ , അവൻ അല്ലാഹുവിന്റെ നാമത്തിൽ മാത്രം ശപഥം എടുക്കുക." (സ്വഹീഹുല് ബുഖാരി, അദ്ധ്യായം 5,പുസ്തകം 58, നോ 177).
►മരണ സമയത്ത് ശപിക്കാനും മുഹമദ് തന്റെ ദൈവനാമം ഉപയോഗിക്കുന്നു:-
ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."
-------------------- -------------------- --------------------
5) "ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു."
►ശബ്ബത്തു എന്നു മുഹമ്മദ് കേട്ടിട്ടു പോലും ഇല്ല എന്നു തോന്നുന്നു:- ന്യായപ്രമാണം അനുസരിച്ച് വേണമോ വേണ്ടയോ എന്നു പോലും പറയുന്നതായി കണ്ടില്ല. ഇസ്ലാമിന് എന്താണാവോ ഈ ശബ്ബത്ത് എന്നാല്??
-------------------- -------------------- --------------------
6) "നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക."
►മുഹമ്മദിന്റെ ചെറുപ്രായത്തില് തന്നെ, മാതാപിതാക്കള് നഷ്ട്ടപ്പെട്ടിരുന്നു, എന്നാലും അബ്ദുള്ള എന്ന അല്ലാഹുവിന്റെ അടിമയായ പിതാവ് നരകയോഗ്യന് എന്നാ വിധി തന്നെ അയാളുടെ പുത്രന് എന്നവകശേപ്പെട്ട മുഹമമ്മദ് എടുത്തു:-
അനസ് റിപ്പോർട്ട് ചെയ്തത്: ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്റെ പിതാവ് എവിടെയാണ്? അദ്ദേഹം പറഞ്ഞു: (അവൻ) തീയിലാണ്. അവൻ പിന്തിരിഞ്ഞപ്പോൾ (തിരുമേനി) അവനെ വിളിച്ചു പറഞ്ഞു: തീർച്ചയായും എന്റെ പിതാവും നിങ്ങളുടെ പിതാവും തീയിലാണ്. (സാഹിഹ് മുസ്ലിം 203 യുഎസ്‌സി-എംഎസ്‌എ വെബ് (ഇംഗ്ലീഷ്) റഫറൻസ്: പുസ്തകം 1, ഹദീസ് 398)
വിധിക്കുന്ന അളവില് വിധിക്ക്കപ്പെടും. നരകം സ്വര്ഗം ആര്ക്കു എന്ന് വിധിക്കുന്ന ദൈവത്തെ നോക്കുകുത്തിയാക്കി സ്വ പിതാവിനെ വിധിച്ചു. എത്ര വലിയ മ്ലെച്ചത!
► മറ്റൊരുകാര്യം പ്രായത്തില് മൂത്തവരെ ബഹുമാനിക്കുന്നതും അവരുടെ തെറ്റുകള് മറന്നു കളയുന്നതും ഒരു പ്രവാചകന് എന്ന നിലയിലും, ബഹുമാനം എന്ന അര്ത്ഥത്തിന്റെ വ്യാപ്തിയിലും അവിശ്യമായ കാര്യമാണ്.
അബു അഫാക് എന്ന 100 വയസിനു മുകളില് പ്രായമുള്ള ഒരു വൃദ്ധ-കവിയെ മുഹമ്മദ് ആളയച്ചു കൊല്ലിക്കുന്നു ,അതും മുഹമ്മദിനെ കുറിച്ച് ഒരു കവിത എഴുതിയതിനു .
പ്രവാചകന് പറഞ്ഞു: "ആരാണ് എനിക്ക് വേണ്ടി ഈ ആഭാസനെ കൈകാര്യം ചെയ്യാന് പോകുന്നത്?". അപ്പോള് തന്നെ, വൃന്ഥത്തിലെ ബിന് അമര് ബിന് ഓഫ്-ന്റെ സഹോദരനായ സലിം ബിന് ഉമയര് അങ്ങോട്ട്‌പൊയ് അദ്ധേഹത്തെ കൊന്നു കളഞ്ഞു. (ഇബ്ന്-ഹിഷാം പേജ് 581)
-------------------- -------------------- --------------------
7) "കൊല ചെയ്യരുതു."
► മുസ്ലിം ആയി ശേഷം തിരിച്ചുപോയവനെ കൊല്ലുന്നവരെ ഇരിക്കില്ല എന്ന് ശഠിക്കുന്ന പ്രവാചകന്, മതത്തില് നിരബന്ധമേ ഇല്ല:-
അബുമൂസ പറഞ്ഞു: 'ഇയാള് ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.' മുആദ് പറഞ്ഞു: 'ഇവന് കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്റേയും അവന്റെ ദൂതന്റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന് ഇവിടെ ഇരിക്കുകയില്ല.' അബു മൂസ പറഞ്ഞു: 'അതെ, താങ്കള് ഇരിക്കൂ.' മുആദ് പറഞ്ഞു: 'അല്ലാഹുവിന്റേയും അവന്റെ ദൂതന്റെയും വിധിപ്രകാരം ഇവന് കൊല്ലപ്പെടുന്നതുവരെ ഞാന് ഇരിക്കുകയില്ല.' ഇത് മൂന്നു പ്രാവശ്യം ആവര്ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന് കൊല്ലപ്പെടുകയും ചെയ്തു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്. 15)
► വിമര്ശിച്ചു കവിത എഴുതിയതിനു നൂറു വയസ്സുള്ള വൃദ്ധകവിയെ "ആഭാസന് " എന്ന് ആക്രോശിച്ചു കൊല്ലിക്കുന്നു:
പ്രവാചകന് പറഞ്ഞു: "ആരാണ് എനിക്ക് വേണ്ടി ഈ ആഭാസനെ കൈകാര്യം ചെയ്യാന് പോകുന്നത്?". അപ്പോള് തന്നെ, വൃന്ഥത്തിലെ ബിന് അമര് ബിന് ഓഫ്-ന്റെ സഹോദരനായ സലിം ബിന് ഉമയര് അങ്ങോട്ട്‌പൊയ് അദ്ധേഹത്തെ (അബു അഫാക്ക്) കൊന്നു കളഞ്ഞു. (ഇബ്ന്-ഹിഷാം പേജ് 581)
► ഒരു യുവതി മുഹമ്മദിനെ എതിര്ത്ത് കവിത ചൊല്ലിയതിനു അവളെ ആളെ വിട്ടു കൊല്ലിക്കുന്നു.
അവൾ പറഞ്ഞത് കേട്ടപ്പോൾ അപ്പോസ്തലൻ പറഞ്ഞു, "മാർവാന്റെ മകളെ ആരാണ് എനിക്കായി ഒഴിവാക്കുക?". അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഉമൈർ ബി. അൽ-ഖാത്മി അത് കേട്ടു, അന്നു രാത്രി തന്നെ അവൻ അവളുടെ വീട്ടിൽ ചെന്ന് അവളെ കൊന്നു. അവൻ അപ്പോസ്തലന്റെ അടുക്കൽ വന്നു, (ഇബ്നു-ഹിഷാം സിറത്ത് റസൂൽ അല്ലാഹു പേജ് .581-582 + Al-Nawabiya Ibn Kathir - p.317)
► ആ ആരും കൊല എങ്ങനെയാണു എന്ന് അറിയുക:
ദൈവത്തിന്റെ ദൂതൻ ബദറിൽ നിന്ന് മടങ്ങിയപ്പോൾ ഉമൈർ ജി. അഡെ അർദ്ധരാത്രിയിൽ അവളെ അന്വേഷിച്ച് അവളുടെ വീട്ടിൽ പ്രവേശിച്ചു. അവളുടെ കുട്ടികൾ അവളുടെ ചുറ്റും ഉറങ്ങുകയായിരുന്നു, ഒരു കുഞ്ഞു അവളുടെ മുലയിൽ മുലകുടിച്ചുകൊണ്ടിരുന്നു. അയാൾ അവളെ കൈകൊണ്ട് സ്പർശിച്ചു, മുലയൂട്ടുന്ന കുഞ്ഞിനെ കണ്ടെത്തിയത് അവളിൽ നിന്ന് തള്ളി മാറ്റി. അവൻ അവളുടെ വാൾ അവളുടെ ഹൃദയത്തിൽ വച്ചു, അവളുടെ പുറകിൽ നിന്ന് പുറപ്പെടുന്നതുവരെ അവളെ കുത്തി. (The Life of Muhammad Al-Waqidi's Kitab al-Maghazi P. 85) കാണുക ( https://www.taylorfrancis.com/.../10.4324/9780203844588-20)
വടകകൊലയളികളുടെ കൂട്ടാമോ? ഭാഗ്യം കുഞ്ഞുങ്ങളെ കൊന്നില്ല എന്നാല് താഴെ കാണുക കുഞ്ഞുങ്ങളെ കൊന്നാലും കുഅഴപ്പമില്ല.
► കുട്ടികളെ കൊല്ലുവാന് അനുവദിക്കുന്ന മുഹമ്മദ്:-
"സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന് നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങള് രാത്രിയില് ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്പ്പെട്ടവര് തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര് 26 (1745)
ശ്രദ്ധിക്കുക: മുഹമ്മദ് ആണ് കല്പ്പന കൊടുത്തത്, അള്ളാഹു ആണ് എങ്കില് ഖുറാനില് വരും ഈ വാക്യം. അതിനര്ത്ഥം പ്രവാചകന് എന്നാ മനുഷ്യനയവന് തന്നെ കൊല്ലിനും കൊലക്കും ഉത്തരവിട്ടു എന്ന് തന്നെയാണ്.
►മുസ്ലിം ആകുകയും തിരികെ പോകുകയും ചെയ്ത ഒരാളെ വധിക്കപ്പെടാൻ ശഠിക്കുന്ന മുഹമ്മദ്:-
മുആദ് ചോദിച്ചു: 'ഇതാരാണ്?'. അബുമൂസ പറഞ്ഞു: 'ഇയാള് ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.' മുആദ് പറഞ്ഞു: 'ഇവന് കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്റേയും അവന്റെ ദൂതന്റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന് ഇവിടെ ഇരിക്കുകയില്ല.' .....പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന് കൊല്ലപ്പെടുകയും ചെയ്തു.(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്. 15)
ഇനിയുമാനേകം ഉണ്ട്. പക്ഷെ ഇതുപോലെ ച്യെയ്യുന്നവനെ പ്രവാചകന് എന്ന് നിങ്ങള് വിളിക്കേ ചുമക്കെ ചെയ്തുകൊള്ക. പക്ഷെ ഈ മ്ലെച്ചതഎല്ലാം കൊണ്ട് വേദത്തില് ഇവനെ ചേര്ക്കാന് വരരുത്.
-------------------- -------------------- --------------------
8) "വ്യഭിചാരം ചെയ്യരുതു."
►'അസ്സൽ' എന്ന ബലാല്സംഗം (വ്യഭിചാരം):-
യുദ്ധത്തില് പിടിച്ച സ്ത്രീകളെ എന്ത് ചെയ്യാം എന്നു ഉപദേശം കാണുക.
അബു സൈദ് അല-ഖുദ്രി നിവേദനം: ഞങ്ങൾ അടിമ സ്ത്രീകളെ എടുക്കുകയും , അവരോട് അസ്സൽ (Azl) ചെയ്യുവാനും ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഇതിനെ കുറിച്ച് ആരാഞ്ഞു, അദ്ദേഹം പറഞ്ഞു : "നീ യഥാര്ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്ത്ഥമായി ചെയ്തുകൊള്ളുക, പക്ഷെ ന്യായവിധി നാളിനു മുൻപ് ജനിക്കേണ്ട അത്മവണെങ്ങിൽ, അത് ജനിക്കും".(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ് #3373)
അസ്സൽ എന്താണ് എന്ന് കൂടുതൽ അറിയാൻ .(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ് #3371 ) വായിക്കുക [http://searchtruth.com/book_display.php?book=008...]
'അസ്സൽ' എന്ന ബലാല്സംഗം (വ്യഭിചാരം):- മോച്ചനദ്രവ്യത്തിനു ആയി തട്ടിക്കൊണ്ടു സ്ത്രീകളെ എന്ത് ചെയ്യാം എന്നു ഉപദേശം കാണുക.
അബു സിർമ അബു സയ്യിദ് അൽ ഖാദ്രിയോട് (...) പറഞ്ഞു: അബൂ സായിദ്, അല്ലാഹുവിന്റെ റസൂൽ (ﷺ) അൽ-അസ്ലിനെക്കുറിച്ച് പരാമർശിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ, കൂടാതെ കൂട്ടിച്ചേർത്തു: ബിയാൽ-മുസ്തലിക്കിലേക്കുള്ള പര്യവേഷണത്തിനായി ഞങ്ങൾ അല്ലാഹുവിന്റെ റസൂലിനൊപ്പം (ﷺ) പുറപ്പെട്ടു, ചില മുന്തിയ അറബ് സ്ത്രീകളെ ഞങ്ങള് ബന്ദികളാക്കി; ഞങ്ങളുടെ ഭാര്യമാരുടെ അഭാവത്തിൽ ഞങ്ങൾ കഷ്ടപ്പെടുന്നതിനാൽ ഞങ്ങൾക്കവരോട് ആസക്തിയുണ്ടായി (എന്നാൽ അതേ സമയം) എന്നാല് ഞങ്ങൾക്ക് അവരുടെ മോചന ദ്രവ്യവും ആവിശ്യമാണ്. അതിനാൽ 'അസ്ൽ' നിരീക്ഷിച്ചുകൊണ്ട് (ഗർഭധാരണം ഒഴിവാക്കാൻ ബീജം പുറന്തള്ളുന്നതിനുമുമ്പ് പുരുഷ ലൈംഗികാവയവത്തെ പിൻവലിക്കുന്നു)ഞങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു. എന്നാൽ ഞങ്ങൾ അന്യോന്യം പറഞ്ഞു: നമ്മള് ഈ പ്രവൃത്തി ചെയ്യുന്നു, എന്നാൽ അല്ലാഹുവിന്റെ റസൂൽ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്; എന്തുകൊണ്ടാണ് അദെഹത്തോട് ചോദിച്ചുകൂടാ? അതിനാൽ ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോട് (ﷺ) ചോദിച്ചു, അദ്ദേഹം പറഞ്ഞു: "നിങ്ങൾ അങ്ങനെ ചെയ്യുകയോ ഇല്ലയോ എന്നത് പ്രശ്നമല്ല, കാരണം ഉയിർത്തെഴുന്നേൽപുനാൾ വരെ ജനിക്കുന്ന ഓരോ ആത്മാവും ജനിക്കുക തന്നെ ചെയ്യും." (സഹിഹ് മുസ്ലിം 1438 USC-MSA ബുക്ക് 8, ഹദീഥ് 3371 a) https://sunnah.com/muslim/16/147
►സ്വധേഹം ദാനം ചെയ്യുന്നവളുമായി മുഹമ്മദിന് പ്രത്യേകം ശയിക്ക്കാന് നല്കപ്പെട്ട വ്യഭിചാര ആയത്തു:-
ഖുറാന് 33:50..... സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന് ഉദ്ദേശിക്കുന്നെങ്കില് അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള് ഉടമപ്പെടുത്തിയവരുടേയും കാര്യത്തില് നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന് വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
►മുത്താ എന്ന വ്യഭിചാരം:-
ജാബിര് (റ), സലമാ (റ) എന്നിവര് പറയുന്നു: ഞങ്ങള് ഒരു സൈന്യത്തിലായിരുന്നപ്പോള് തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്ക്ക് താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല് ബുഖാരി, അദ്ധ്യായം 67, ഹദീസ് 1796, പേജ് 892)
റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില് പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള് അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള് ഞങ്ങള്ക്ക് റസൂല് താല്കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്റെ ഗോത്രത്തില്പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില് അവനേക്കാള് പ്രത്യേകതയുണ്ട്. ഞങ്ങള് ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്റെ പുതപ്പ് പഴയതാകുന്നു. എന്റെ (കൂടെയുള്ള) പിതൃവ്യപുത്രന്റെത് പുതിയതും മാര്ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള് മക്കയുടെ താഴ്ഭാഗത്തോ അതോ മുകള് ഭാഗത്തോ ആയിരുന്നപ്പോള് കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള് ചോദിച്ചു: ‘ഞങ്ങളില് ഒരാളെ താല്കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള് രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള് ചോദിച്ചു. അപ്പോള് ഞങ്ങള് ഓരോരുത്തരും അവനവന്റെ പുതപ്പ് നിവര്ത്തി കാണിച്ചു കൊടുത്തു. അവള് രണ്ടാളേയും നോക്കി. എന്റെ കൂട്ടുകാരന് അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്റെ പുതപ്പ് പുതിയതും മാര്ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള് രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന് അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല് നിരോധിക്കുന്നത് വരെയും ഞാന് അതില്നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര് 20)
ഇനി മുത്താ വ്യഭിചാരം നിറുത്തലാക്കി മുഹമംദ് എങ്കില് ഉറപ്പിക്കാം മുഹമ്മദ് കള്ളം പറയുന്നവന് എന്ന്. എങ്ങനെ? മുഹമ്മദ് കുറനില് ദൈവത്തിന്റെ പേരില് ഇറക്കി ഹദീസില് സ്വന്തം പേരില് തിരുത്തി. എങ്കില് അല്ലാഹുവിന്റെ വചനം തിരുത്തുന്ന മുഹമ്മദ് തന്നെ അള്ളാഹു. അല്ലാഹുവിന്റെ പേരില് ഇറക്കിയതെല്ലാം കള്ളം തന്നെ അതെല്ലാം സ്വയം ഇറക്കിയത് തന്നെ. (ശിയക്കാര്ക്ക് ബുധീണ്ട് അവര് മുത്താ നിരോധിച്ചിട്ടില്ല!
ഇതാണ് കാരണം!)
-------------------- -------------------- -------------------- -
9) "മോഷ്ടിക്കരുതു":
►അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : "ഇതാണ് ഖുഅറിഷുകാരുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം). പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം."(ഇബൻ ഹാഷിം 428 )
മെക്കക്കാര് അവരുടെ ചരക്കുവാഹനങ്ങളുടെ കൂട്ടം സംരക്ഷിക്കൻ പടയാളികളെ കൂടെ അയക്കുകയും, സാധാരണ പോലെ മുസ്ലിമുകൾ ചരക്കുവാഹനങ്ങൾ ആക്രമിച്ചപ്പോൾ, ഒരു ഏറ്റുമുട്ടലിൽ അവസാനിക്കുകയും ചെയ്തു. ഇതാണ് 'അൽ-ബദർ' യുദ്ധം എന്ന് അറിയപ്പെടുന്ന മുസ്ലിമുകളുടെ ആദ്യ യുദ്ധം. സമാധാനത്തിന്റെ മതം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മതത്തിന്റെ തുടക്കം "മോഷണം", "പിടിച്ചു പറി", എന്നിട്ട് അത് ചെറുത്തവരെ തോല്പ്പിച്ചു കൊണ്ട്.
►ലോകാവസാനം വരെ യുദ്ധം ചെയ്യാനും കൊള്ളയടിക്കാനും ഉപദേശിക്കുന്ന മുഹമ്മദ്:-
ഉര്വത്തുല് ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില് ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില് കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല് ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര് 1196, പേജ് 616)
ഖുറാന് 48:20 "നിങ്ങള്ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്ജിത സ്വത്തുകള് അല്ലാഹു നിങ്ങള്ക്ക് വാഗ്ദാനം നല്കിയിരിക്കുന്നു. എന്നാല് ഇത് അവന് നിങ്ങള്ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില് നിന്ന് അവന് തടയുകയും ചെയ്തിരിക്കുന്നു."
-------------------- -------------------- --------------------
10) "കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം (നുണ) പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു."
►വാക്കുകള് പാലിക്കേണ്ട, അല്ലെങ്ങില് ശപഥങ്ങള് പാലിക്കേണ്ട!:-
ഖുറാന് (9:3) - "അല്ലാഹുവിനും അവന്റെ ദൂതന്നും ബഹുദൈവവിശ്വാസികളോട് യാതൊരു ബാധ്യതയുമില്ലെന്ന്" (that Allah and His Messenger dissolve (treaty) obligations with the Pagans)
ഖുറാന് (66:2) - "നിങ്ങളുടെ ശപഥങ്ങള്ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്ക്ക് നിയമമാക്കിത്തന്നിരിക്കുന്നു." (Allah has already ordained for you, (O men), the dissolution of your oaths)
►നുണകള് പറയാന് പ്രോത്സാഹനം നല്കുക:-
ഉമ്മുകുല്സൂം (റ) പറയുന്നു: “ജനങ്ങള്ക്കിടയില് സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്ത്തകള്ക്ക് രൂപവും സ്വഭാവവും നല്കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന് കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല് ബുഹാരി, അദ്ധ്യായം 53, ഹദീസ് നമ്പര് 1147, പേജ് 586)
കൂടാതെ 3:28 പ്രകാരം അവിശ്വാസികളെ മിത്രങ്ങളാക്കരുത്. പുറമേ നടിക്കാം.
►നിയമപ്രമാണത്തില് - "കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും മോഹിക്കുക പോലും അരുത്" എന്നു പറയുന്നു.മുഹമ്മദ് കൂട്ടുകാരന്റെ അല്ല മകന്റെ ഭാര്യയെ (വളര്ത്തു പുത്രന് സയ്യീദ്-ന്റെ ഭാര്യയെ), ആണ് മോഹിച്ചതും, സ്വന്തമക്കിയതും:-
‘മുഹമ്മദ് ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്റെ വീട്ടിൽ എത്തി. ശിരോവസ്ത്രം കൊണ്ട് വാതിൽ മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ വിവസ്ത്ര ആയി ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു സൈദിന്റെ മനസ്സില് സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)
സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര് 89 (1428):
‘അനസ് നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള് നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള് സൈദ് അവളുടെ അരികെ ചെന്നു. അവള് മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ് പറയുന്നു) ഞാന് അവളെ കണ്ടപ്പോള് വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന് എനിക്ക് സാധിച്ചില്ല; റസൂല് പറഞ്ഞതിനാല്. എന്നിട്ട് എന്റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില് ഞാന് പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല് നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര് പറഞ്ഞു: ഞാന് എന്റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള് അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള് ഖുര്ആന് ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില് പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)
ഖുറാന് (33:37) - "അല്ലാഹു വെളിപ്പെടുത്താന് പോകുന്ന ഒരു കാര്യം നിന്റെ മനസ്സില് നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല് നീ പേടിക്കുവാന് ഏറ്റവും അര്ഹതയുള്ളവന് അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില് നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള് അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര് അവരുടെ ഭാര്യമാരില് നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില് സത്യവിശ്വാസികള്ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന് വേണ്ടിയത്രെ അത്."
"
ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു.
-------------------- -------------------- --------------------
-------------------- -------------------- --------------------
ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ന്യായപ്രമാണം അന്വര്തിച്ച, മോശയെ പോലുള്ള പ്രവാചകൻ എന്നതിന് നേര് വിപരീതമാണ്, ന്യായപ്രമാണങ്ങൾ അപ്പാടെ ലംഘിക്കുകയും ലംഘിക്കുവാൻ പ്രചോധനങ്ങൾ നല്കുകയും ചെയ്ത മുഹമ്മദ്.
പത്തു കല്പനകൾ പരിശോധിക്കുവാൻ:-
അടുത്തത് നമുക്ക് മോശയും മുഹമ്മദും തമ്മില് സാമ്യം ഉണ്ടോ എന്ന് നോക്കാം.

Comments
Post a Comment