അയല്‍വാസികളെ സ്നേഹിക്കാന്‍ പറയുന്നവനോ, കൊല്ലാന്‍ പറഞ്ഞവനോ ദൈവം?


✊ "മത്തായി - അദ്ധ്യായം 22 : 36 ഗുരോ, ന്യാപ്രമാണത്തിൽ  അതിപ്രധാനമായ കല്‍പ്പന ഏതാണ്?. 37 അവന്‍ പറഞ്ഞു: “നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. 38  ഇതാണ് പ്രഥമവും പ്രധാനവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതുനു തുല്യം തന്നെ :  39 നിന്നെപോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. 40 ഈ രണ്ടു കല്‍പ്പനകളില്‍ സമസ്ത  നിയമവും പ്രവാചകന്മാരും അധിഷ്ടിതമായിരിക്കുന്നു."


പത്തു കല്‍പ്പനകള്‍ അതിന്റെ സാരാംശം ഇത്ര മനോഹരമായി നല്‍കുന്ന പാറ പോലെ ഉറച്ച വാക്കുകള്‍ നിങ്ങള്ക്ക് മറ്റെവിടെ കാണാന്‍ കഴിയും? ഇത്രമനോഹരമായ മാനവികതയെ ഇത്രത്തോളം ചേര്‍ത്തുപിടിച്ച ഒരു ദൈവശാസ്ത്രത്തെ നിങ്ങള്ക്ക് മറ്റെവിടെ കാണാന്‍ കഴിയും? തന്റെ അയല്‍വാസിയെ തന്നോടൊപ്പം അല്ല തന്നെ പോലെ തന്നെ സ്നേഹിക്ക്കുന്നു എന്ന് വരികില്‍, വെറുപ്പോ വിദ്വേഷമോ  അവന്റെയുള്ളില്‍ ഉണ്ടാകില്ല, ആ നിഷ്കളങ്കതയില്‍ ഓരോര്തരും ചേര്‍ന്നാല്‍ എല്ലാവരും ഹൃദയപരിചെദന ഏറ്റു കഴിഞ്ഞു, അസമാധാനം എന്നത് ലോകത്ത് നിന്നും തുടച്ചു മാറ്റപ്പെട്ടു. നമുക്ക്  ഏറ്റവും മനസ്സിലാകുന്ന ഉദാഹരണമാന് പാകിസ്താന്‍ എന്നാ വെറിപൂണ്ട രാജ്യം, ആ രാജ്യം ഈ മഹത് വചനം കൈകൊണ്ടു എന്ന് കരുതുക, GDPയുടെ 6 %  ശതമാനത്തോളം വരുന്ന കോടാനു കോടി നികുതിപ്പണം എത്രമാത്രമുന്നമനത്തിനു നമ്മുക്കിടയില്‍ ഉപയോഗിക്കാമായിരുന്നു. വികസിത രാജ്യമായും അതിലുപരി സമാദാനവും ഐക്യവും സന്തോഷവും അതിലൂടെ കൈവരിക്കാമായിരുന്നു എന്ന്  ചിന്തിച്ചു നോക്കുക. എന്നാല്‍ ഈ അസമത്വവും യുദ്ധവും എല്ലാം ഉണ്ടാകാന്‍ കാരണം തന്നെ ഈ അതി പ്രധാന കല്‍പ്പന നമ്മള്‍ മനുഷ്യര്‍ അനുവര്തിക്കാത്തത് കൊണ്ട് മാത്രമല്ലെ? 


അതിനു മറ്റൊരു വിപരീത ദിശ കൂടിയുണ്ട്, ക്രൈസ്തവ ദൈവ നിന്ദ നടത്തുകയും വചനത്തെ അധിക്ഷേപിക്കുകയും ഭോഷ്ക് പറയുകയും ചെയ്തു ഒരുവന്‍ ഒരു വെളിപാട്‌ കൊണ്ട് ഇറക്കി അതിന്റെ വിശകലനങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും അസിര്ബൈജാന്‍ തുര്‍ക്കി പാകിസ്ഥാന്‍ പോലെ അനേക രാജ്യങ്ങളിലെ മനുഷര്‍ എന്തിനു തങ്ങളുടെ അയല്‍വാസികളെ ഇങ്ങനെ ആക്രമിക്കുന്നു എന്താണിത്ര വിദ്വേഷം ഇവര്‍ക്കുള്ളത്  എന്ന്.


✊ അയല്‍വാസികളെ ആക്രമിക്കാന്‍ (ക്രൈസ്തവര്‍ ആയ ബൈസാന്റിയന്‍ രാജ്യം ഇന്നത്തെ തുര്‍ക്കി അന്ന് അറേബ്യയുമായി അതിര്‍ത്തി പങ്കിട്ടിരുന്നു) ആളെ കൂട്ടുന്നത്‌ ഇസ്ലാമിക ചരിത്രം 


9:123   സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.


ഞാന്‍  അറിയിക്കുന്നത്; അതിനാൽ ദൈവത്തിന്റെ ദൂതൻ,  ബൈസന്റൈൻ‌സുമായി യുദ്ധം ചെയ്യാൻ തീരുമാനിച്ചു. കാരണം, അവർ അദ്ദേഹത്തോട് ഏറ്റവും അടുത്ത് വസിക്കുന്ന ആളുകളായതിനാലും ഇസ്‌ലാമിനോടും അതിൽ വിശ്വസിക്കുന്നവരോടും ഉള്ള സാമീപ്യം കാരണം സത്യത്തിലേക്ക് ക്ഷണിക്കാൻ ഏറ്റവും അനുയോജ്യരായ ആളുകളായിരുന്നു അവർ. സർവ്വശക്തനായ ദൈവം ഇപ്രകാരം പ്രസ്താവിച്ചു: "സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക." (സിറാത്ത് അൽ തവാബ (അല്ലെങ്കിൽ അൽ ബറാ) ; IX, v.123}.


9:41   നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധര്‍മ്മസമരത്തിന്‌ ) ഇറങ്ങിപുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.


[ഇബിന്‍ കത്സിര്‍ - സിറാത് അല്‍ നബാവ്വിയ - വോള്‍ 4 പേജ് 1-2]

"ബൈസന്റൈനുകൾക്കെതിരെ ഒരു പടയെ അയയ്ക്കാൻ ദൈവത്തിന്റെ ദൂതൻ (സാസ്) തീരുമാനിച്ചപ്പോൾ - ഇത് ടാബ്ഫിക് യുദ്ധത്തിന്റെ തുടക്കമായി - അത് കടുത്ത ചൂടും അസ്വസ്ഥതയും ഉള്ള ഒരു കാലഘട്ടത്തിലായിരുന്നു. ആളുകളോടുള്ള യുദ്ധത്തിനെ പറ്റി അദ്ദേഹം വിശദീകരിച്ചു, തനിക്കൊപ്പം പുറപ്പെടാൻ ബെഡൂയിൻ ഗോത്രങ്ങളെ ക്ഷണിച്ചു, ഒരു വലിയ സേന, 30,000 ആളുകൾ അദ്ദേഹത്തോടൊപ്പം ചേർന്നു. മറ്റുചിലർ, പിന്തിരിഞ്ഞു, കപടവും അവഗണനയുമുള്ളവരെ ദൈവം ദുഷിച്ചു. അവൻ അവരോട് കടുത്ത അതൃപ്തിയും നിന്ദയും പ്രകടിപ്പിക്കുകയും അവർക്ക് വലിയ അപമാനം വരുത്തുകയും അവയെക്കുറിച്ച് പാരായണം ചെയ്യുന്നതിനുള്ള വാക്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. സിറത്ത് അൽ-തവാബ ഒൻപതാമൻ (അല്ലെങ്കിൽ അൽ-ബറ) യിലാണ് അദ്ദേഹം അവരെക്കുറിച്ച് വ്യക്തമായ പരാമർശം നടത്തിയത്; ഞങ്ങളുടെ ദാഫിത്തില്‍ ഇത് വിശദമാക്കിയിട്ടുണ്ട്; .  "നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധര്‍മ്മസമരത്തിന്‌ ) ഇറങ്ങിപുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.""അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക്‌ വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക്‌ സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത്‌ പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന്‌ അല്ലാഹുവിന്നറിയാം." . (സൂറത്ത് അൽ തവാബ; IX, v.41, 2) എങ്ങനെയായാലും മുന്നോട്ട് പോകാൻ അദ്ദേഹം മുസ്‌ലിംകളോട് ഇത് അറിയിച്ചു കൊണ്ട്  ആജ്ഞാപിച്ചു."


9:49   എനിക്ക്‌ ( യുദ്ധത്തിന്‌ പോകാതിരിക്കാന്‍ ) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ എന്ന്‌ പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്‌. അറിയുക: അവര്‍ കുഴപ്പത്തില്‍ തന്നെയാണ്‌ വീണിരിക്കുന്നത്‌.  ... 9.49 ന്റെ വ്യാഖ്യാനം, വാഹിദി - അൽ വഹിദിയുടെ അസ്ബാബ് അൽ നുസുൽ

"(  എനിക്ക്‌ ( യുദ്ധത്തിന്‌ പോകാതിരിക്കാന്‍ ) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ എന്ന്‌ പറയുന്ന . ) [9:49]. ജഡ് ഇബ്നു ക്വെയ്സ് കപടവിശ്വാസിയെക്കുറിച്ച് ഇത് വെളിപ്പെടുത്തി. കാരണം, അല്ലാഹുവിന്റെ റസൂൽ, അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുകയും സമാധാനം നൽകുകയും ചെയ്തു, തബൂക്ക് യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ അദ്ദേഹം അവനോടു പറഞ്ഞു: “അബു വഹ്, ബൈസന്റൈൻ സ്ത്രീകളെ വെപ്പാട്ടികള്‍ ആയും പുരുഷന്മാരെ ദാസന്മാരായും എടുക്കാന്‍ നിനക്ക് താത്പര്യം ഇല്ലേ? ” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, എനിക്ക് സ്ത്രീകളോട് വളരെ ഇഷ്ടമാണെന്നും ബൈസന്റൈൻ സ്ത്രീകളെ കണ്ടാൽ എനിക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും ഞാൻ ഭയപ്പെടുന്നു. അതിനാൽ എന്നെ പ്രലോഭിപ്പിക്കരുതെ, ഒപ്പം ചേരാതിരിക്കാൻ എന്നെ അനുവദിക്കണമെ, പകരം എന്റെ സമ്പത്താല്‍ ഞാൻ നിങ്ങളെ സഹായിക്കാം. ” (കാണുക:- https://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=86&tSoraNo=9&tAyahNo=49&tDisplay=yes&UserProfile=0&LanguageId=2; അറബിയില്‍, റോമന്‍ പെണ്ണുങ്ങളെ കിട്ടാന്‍ റോമക്കാരെ ആക്രമിക്കാം എന്നാണത്രേ....)


ഇങ്ങനെ അയല്‍വാസികളെ അങ്ങോട്ട്‌ ചെന്ന് ആക്രമിച്ചു അവരുടെ മണ്ണും പെണ്ണും പണവും പിടിച്ചെടുക്കുമ്പോള്‍ സമാധാനം എങ്ങനെ ഉണ്ടാകും? ഇങ്ങനെ ആക്രമിച്ചു കീഴടക്കി  തുര്‍ക്കിയെ ഇസ്ലാമിക രാജ്യംമാക്കി, അതുപോലെ തന്നെ പാകിസ്താന്റെ പൂര്‍വീകര്‍ എങ്ങനെ മതം സ്വീകരിച്ചു എന്നും ചരിത്രത്തില്‍ കാണാം. (അതിനും ഉണ്ട് പ്രമാണരേഖ:


അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: “എന്‍റെ സമുദായത്തില്‍പ്പെട്ട രണ്ട്‌ വിഭാഗം ആളുകളെ അല്ലാഹു നരകത്തിന്‍റെ തീച്ചൂടില്‍ നിന്ന് മോചിപ്പിക്കും. ഒന്ന്, ഇന്ത്യയെ ആക്രമിക്കുന്ന ആളുകള്‍, രണ്ട് മറിയമിന്‍റെ മകന്‍ ഈസയോടൊപ്പമുള്ള ആളുകള്‍.” (സുനാന്‍ അന്‍-നാസാഇ, വോള്യം 1, ബുക്ക്‌ 25 (Book of Jihad), ഹദീസ്‌ നമ്പര്‍ 3175)


ഇതൊക്കെ കേട്ടു അയല്‍വാസികളെ ഉപദ്രവിചില്ലെങ്കില്‍ അല്ലെ സംശയം ഉള്ളു. പറഞ്ഞു വന്നത്, പ്രധാന കല്‍പ്പന മനുഷ്യന്‍ തിരസ്ക്കരിച്ചു ഇന്നും അതിനെതിരെ കുരച്ചുകൊണ്ടിരികുന്ന ഒരു കൂട്ടം ഭീകരവാദികള്‍ ആണ് നാടിനും ലോകത്തിനും ശാപം. കഴിയുമെങ്കില്‍ ഈ ആയത്തുകളും ഹദീസുകളും സര്‍വ്വ ലോക രാജ്യങ്ങളും നിരോദിക്കുക, എന്നാലെ ഈ മതം സമാധാന മതമാകുകയുള്ളു. അതിനാല്‍ കുരിശുയുദ്ധങ്ങള്‍ ഈ പിടിച്ചടക്കലിനെതിരെയുള്ള നിലനിപ്പിന്റെ സമരമായിരുന്നു, അന്നത്തെ ബൈസാന്റിയന്‍ ക്രൈസ്തവ രാജ്യംമയിരുന്ന ഇന്നത്തെ തുര്‍ക്കിയുടെ പ്രധാന നഗരമായ യെരുശലേം വരെ മുഹമ്മദിന്റെ കല്‍പ്പന പോലെ പിന്നീട് പിടിച്ചടക്കപ്പെട്ടപ്പോള്‍ അയല്‍കാരെ സ്നേഹിച്ചിരുന്ന  സഹോദര രാജ്യങ്ങള്‍ സഹായം നല്‍കി, ആ യുദ്ധങ്ങള്‍ പിന്നീട് കുരിശുയുദ്ധങ്ങള്‍ എന്ന് അറിയപ്പെട്ടു. ഇതിനു മറുപടിയായി ഒരു ചെകിടത്തു അടിച്ചവന് മറു ചെകിട് കാണിച്ചു കൊടുത്തുകൂടെ എന്ന് പറഞ്ഞു വരുന്ന മുഹമ്മദരെ നിങ്ങളുടെ പ്രമാണം നിങ്ങള്‍ അന്വര്‍ത്തിക്കുന്നു എന്ന് അത് വഴി നിങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു, ആരാണ് സമാധാനത്തിനു വിലങ്ങു തടിയയിരികുന്ന ശാപങ്ങള്‍ എന്ന്. കാരണം ആര്‍ പുത്രന്മാരല്ല, അവര്‍ ഭോഷന്റെ അടിമകള്‍ ആണ്, അവര്‍ക്ക് പുത്രന്മാര്‍ എന്ന് വിളിക്കപെടാന്‍ ആഗ്രഹമില്ല, എന്തെന്നാല്‍; 


മത്തായി 5:9 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.




Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഇസ്ലാമിക പ്രമാണ പ്രകാരം എന്താണ് വ്യഭിചാരം?

ഖുറാന്‍ കാലഗണനമനുസരിച്ച രീതിയില്‍